2 ശമൂവേൽ 3שְׁמוּאֵל ב׳ (Shmuel Bet)
3 1ശാവുലിന്റെ ബൈത്തും ദാവൂദിന്റെ ബൈത്തും തമ്മില്‍ നീണ്ട ജിഹാദ് നടന്നു. ദാവൂദിന് മേല്‍ക്കുമേല്‍ ഖുവ്വത്ത് കിട്ടി; ശാവുലിന്റെ ഉസ്രത്തോ അടിക്കടി ളയീഫായിവന്നു.
ദാവൂദിന്റെ ഇബ്ന്‍മാര്‍
2ദാവൂദിന് ഹിബ്രൂനില്‍വച്ചു ഇബ്ന്‍മാര്‍ ജനിച്ചു. ജസ്രീല്‍ക്കാരി അഹിനൂവാമില്‍ മൌലൂദായ അംനൂൻ ആയിരുന്നു ഒന്നാമന്‍. 3കാര്‍മല്‍ക്കാരന്‍ നാബാലിന്റെ അർമലയായിരുന്ന അബിജായലില്‍ മൌലൂദായ ഖിലെയാബ് രണ്ടാമനും. മൂന്നാമനായ അബ്‌സലൂമിനെ വിലാദത്താക്കിയത് ജശൂരിലെ മലിക്കായ തല്‍മായിയുടെ ബിൻത് മാഖാ ആണ്. 4ഹജ്ജീത്തില്‍ നാലാമന്‍ അദൂനിയായും, അബിത്താലില്‍ അഞ്ചാമന്‍ ശഫത്തിയായും, 5സൌജയായ ഇജ് ലായില്‍ ആറാമന്‍ ഇത്രയാമും ജനിച്ചു. ഇവരാണ് ഹിബ്രൂനില്‍ വച്ചു ദാവൂദിനു മൌലൂദായ ഇബ്ന്‍മാര്‍.
ദാവൂദും അബ്‌നീറും
6ശാവുലിന്റെ ഉസ്രത്തും ദാവൂദിന്റെ ഉസ്രത്തും തമ്മില്‍ ജിഹാദ് നടന്നുകൊണ്ടിരിക്കെ, അബ്‌നീര്‍ ശാവുലിന്റെ ഉസ്രത്തില്‍ പ്രാബല്യം നേടിക്കൊണ്ടിരുന്നു. 7ശാവുലിന് ഒരു ളർറത്തുണ്ടായിരുന്നു. അവള്‍ അയ്യായുടെ ബിൻത് റിസ്ഫാ ആയിരുന്നു. ഇശ്ബൂശെത്ത് അബ്‌നീറിനോടു സുആലാക്കി: നീ എന്റെ അബിന്റെ ളർറത്തുമായി ജിമാഅ് ചെയ്തതെന്തിന്? 8അപ്പോള്‍, അബ്നീര്‍ ഗള്ബാനായി പറഞ്ഞു: ഞാന്‍ യൂദാപക്ഷത്തെ ഒരു കൽബാണെന്നു നീ കരുതുന്നുവോ? നിന്റെ അബ്ബയായ ശാവുലിന്റെ ബൈത്തോടും അഖുമാരോടും സ്‌നേഹിതന്‍മാരോടും ഇന്നോളം ഞാന്‍ അമാനത്ത് പുലര്‍ത്തി. ദാവൂദിന്റെ പിടിയില്‍പെടാതെ ഞാന്‍ നിന്നെ രക്ഷിച്ചു. എന്നിട്ടും മർഅസംബന്ധമായ ജറീമത്ത് എന്നില്‍ ആരോപിക്കുന്നുവോ? 9ശാവുലിന്റെ ബൈത്തില്‍നിന്ന് 10രാജ്യമെടുത്ത് ദാന്‍മുതല്‍ ബേര്‍ഷെബാ വരെ ഇസ്രായീലിലും യൂദായിലും ദാവൂദിന്റെ അർശ് സ്ഥാപിക്കുമെന്നു റബ്ബുൽ ആലമീൻ ദാവൂദിനോടു ഖസം ചെയ്തിട്ടുള്ളത് ഞാന്‍ ദാവൂദിനു നിറവേറ്റിക്കൊടുക്കാതിരുന്നാല്‍, ഇലാഹ് ഈ അബ്‌നീറിനെ ശദീദായി ശിക്ഷിച്ചുകൊള്ളട്ടെ. 11അബ്നീറിനെ ശദീദായ നിലയിൽ ഭയപ്പെട്ടതുകൊണ്ട് ഇശ്ബൂശെത്തിന് ഒരു വാക്കുപോലും ഇജാബ പറയാന്‍ കഴിഞ്ഞില്ല.
12ഹിബ്രൂനില്‍ ദാവൂദിന്റെ അടുക്കലേക്കു മുർസലുകളെ അയച്ച് അബ്‌നീര്‍ അറഫാക്കി: ദൌല ആര്‍ക്കുള്ളത്? എന്നോട് അഹ്ദ് ചെയ്യുക. ഇസ്രായീല്‍ മുഴുവനെയും നിന്റെ പക്ഷത്ത് കൊണ്ടുവരുന്നതിന് ഞാന്‍ സഹായിക്കാം. 13ദാവൂദ് ഇജാബ പറഞ്ഞു: കൊള്ളാം, ഞാന്‍ ഉടമ്പടിചെയ്യാം; പക്‌ഷേ, ഒരു വ്യവസ്ഥ, എന്നെ നള്റാന്‍ വരുമ്പോള്‍ ശാവുലിന്റെ ബിൻത് മിഖാലിനെ മർറത്തൽ തന്നെ കൂട്ടിക്കൊണ്ടു വരണം. 14അനന്തരം, ദാവൂദ് ശാവുലിന്റെ ഇബ്ൻ ഇശ്ബൂശെത്തിനോടു മുർസലുകളെ അയച്ചു പറഞ്ഞു: എന്റെ സൌജത്ത് മിഖാലിനെ തിരിച്ചുതരിക. നൂറു ഫലസ്തീനികളുടെ ഖുൽഫ കൊടുത്താണ് ഞാന്‍ അവളെ നകാഹ് കഴിച്ചത്. 15ഇശ്ബൂശെത്ത് ആളയച്ച് ലായിശിന്റെ ഇബ്നും മിഖാലിന്റെ സൌജുമായ ഫല്‍തിയേലിന്റെ അടുക്കല്‍നിന്ന് അവളെ മടക്കിവരുത്തി. 16അവളുടെ സൌജ് ബുകാഇലായി കൊണ്ട് ബഹൂറിം വരെ പിന്നാലെ ചെന്നു. അബ്‌നീര്‍ അവനോട്, മടങ്ങിപ്പോകൂ എന്നു പറഞ്ഞു. അവന്‍ റുജൂ ആയി.
17അബ്‌നീര്‍ ഇസ്രായീല്‍ ശൈഖന്‍മാരോടു സംസാരിച്ചു: ദാവൂദിനെ മലിക്കായിക്കിട്ടാന്‍ നിങ്ങള്‍ ആഗ്രഹിച്ചിരുന്നല്ലോ. 18ഇപ്പോള്‍ ഇതാ, അങ്ങനെ ചെയ്യുവിന്‍. എന്റെ അബ്ദായ ദാവൂദിന്റെ കരംകൊണ്ട് എന്റെ ഖൌമായ ഇസ്രായീലിനെ ഫലസ്തീനികളുടെയും മറ്റു അഅ്ദാഇനുകളുടെയും യദിൽനിന്നു സലാമത്താക്കും എന്നു റബ്ബുൽ ആലമീൻ ദാവൂദിനോടു വഅ്ദാ ചെയ്തിട്ടുണ്ടല്ലോ. 19അബ്‌നീര്‍ ബിൻയാമിന്‍ ഖബീലക്കാരോടും സംസാരിച്ചു. ഇസ്രായീല്‍ ഖബീലക്കാരുടെയും ബിൻയാമിന്‍ ഖബീലത്തിന്റെയും ഇദ്ന് ദാവൂദിനെ അറിയിക്കാന്‍ അബ്‌നീര്‍ ഹിബ്രൂനിലേക്കു പോയി.
20ഇരുപത് ആളുകളുമായി അബ്‌നീര്‍ ഹിബ്രൂനില്‍ ദാവൂദിന്റെയടുക്കല്‍ എത്തി. അവര്‍ക്കുവേണ്ടി ദാവൂദ് ഒരു മഅ്ദുബയൊരുക്കി. 21അബ്‌നീര്‍ ദാവൂദിനോടു പറഞ്ഞു: ഞാന്‍ ചെന്ന് ഇസ്രായീല്‍ മുഴുവനെയും എന്റെ സയ്യിദായ മലിക്കിന്റെയടുക്കല്‍ കൂട്ടിക്കൊണ്ടുവരാം. അവര്‍ അങ്ങയോട് ഒരു അഹ്ദ് ചെയ്യട്ടെ. അങ്ങ് ആഗ്രഹിക്കുന്നതു പോലെ എല്ലാവരുടെയും മേല്‍ മലിക്കായി വാഴുകയും ചെയ്യാം. ദാവൂദ് അബ്നീറിനെ പറഞ്ഞയച്ചു. അവന്‍ സലാമത്തോടെ പോയി.
22അപ്പോള്‍ത്തന്നെ ദാവൂദിന്റെ ഖാദിമുകൾ യൂവാബിനോടൊപ്പം ഒരു നഹബ് കഴിഞ്ഞ് ഗനീമത്ത് മുതലുകളുമായി മടങ്ങിയെത്തി. അപ്പോള്‍ അബ്‌നീര്‍ ഹിബ്രൂനില്‍ ദാവൂദിനോടുകൂടെ ഉണ്ടായിരുന്നില്ല. എന്തെന്നാല്‍, ദാവൂദ് അവനെ മടക്കിയയ്ക്കുകയും അവന്‍ സലാമത്തോടെ പോകുകയും ചെയ്തിരുന്നു. 23നീറിന്റെ ഇബ്ൻ അബ്‌നീര്‍ മലിക്കിന്റെയടുക്കല്‍ വന്നു; മലിക് അവനെ സലാമത്തോടെ മടക്കിയയച്ചു എന്ന് ജുന്ദ്സമേതം മടങ്ങിവന്ന യൂവാബ് അറിഞ്ഞു. 24യൂവാബ് മലിക്കിനോടു സുആലാക്കി: അങ്ങ് ഈ ചെയ്തതെന്ത്? അബ്‌നീര്‍ അങ്ങയുടെയടുക്കല്‍ വന്നിരുന്നല്ലോ. അങ്ങ് അവനെ വെറുതെ വിട്ടതെന്തുകൊണ്ട്? 25അങ്ങയുടെ തിജാറത്തുകള്‍ ഒറ്റുനോക്കി അങ്ങയെ ഖിയാനത്താക്കാനാണ് നീറിന്റെ ഇബ്ൻ അബ്‌നീര്‍ വന്നതെന്ന് അങ്ങ് അറിയുന്നില്ലേ?
26ദാവൂദിന്റെ ഹള്റത്തിൽ നിന്നു പുറത്തുവന്ന യൂവാബ് അബ്‌നീറിന്റെ പിന്നാലെ മുർസലുകളെ അയച്ചു. അവര്‍ അവനെ സീറായുടെ ബിഅ്റിനരികില്‍ നിന്നു തിരികെ കൊണ്ടുവന്നു. ദാവൂദ് ഇത് അറിഞ്ഞില്ല. 27അബ്‌നീര്‍ ഹിബ്രൂനില്‍ തിരിച്ചെത്തിയപ്പോള്‍ സിർറ് പറയുവാനെന്നോണം യൂവാബ് അവനെ പടിവാതില്‍ക്കലേക്കു തനിച്ചുകൊണ്ടുപോയി; ബത്നിനു കുത്തി അവനെ ഖത് ലാക്കി തന്റെ അഖുവായ അസഹീലിനെ ഖത് ലാക്കിയതിനു ബദൽ വീട്ടി. 28ഈ വിവരമറിഞ്ഞു ദാവൂദ് പറഞ്ഞു: നീറിന്റെ ഇബ്ൻ അബ്‌നീറിന്റെ ദമ് സംബന്ധിച്ച് എനിക്കും എന്റെ ദൌലത്തിനും റബ്ബുൽ ആലമീന്റെ അമാമിൽ ജരീമത്തില്ല. 29ഇത് യൂവാബിന്റെയും അവന്റെ അബ് ബൈത്തിന്റെയും മേല്‍ ആയിരിക്കട്ടെ! യൂവാബിന്റെ ബൈത്തില്‍ ദൂസയ് ലോ അബ്റസ്വായ മരീളോ ഉക്കാസത്തില്ലാതെ നടക്കാന്‍ പറ്റാത്തവനോ സയ്ഫിനിരയാകുന്നവനോ മജാഅ കിടക്കുന്നവനോ വിട്ടൊഴിയാതിരിക്കട്ടെ. 30തങ്ങളുടെ അഖുവായ അസഹീലിനെ അബ്‌നീര്‍ ജിബയൂനിലെ ജിഹാദില്‍വച്ചു ഖത് ലാക്കിയതുകൊണ്ട് യൂവാബും അഖ് അബിശായിലും അവനെ ഖത് ലാക്കികളഞ്ഞു.
31ദാവൂദ് യൂവാബിനോടും കൂടെയുണ്ടായിരുന്നവരോടും അംറാക്കി; നിങ്ങള്‍ ലിബാസ് കീറി ചാക്കുടുത്ത് അബ്‌നീറിനെക്കുറിച്ചു വിലപിക്കുവിന്‍. ദാവൂദ് മയ്യിത്ത് കട്ടിലിനെ തബഅ് ചെയ്തു. 32അബ്‌നീറിനെ ഹിബ്രൂനില്‍ ഖബറടക്കി. മലിക് കല്ലറയ്ക്കരികെ നിന്ന് ആലിയായ സൌത്തില്‍ ബുകാഇലായി. 33സകല ഖൌമും കരഞ്ഞു. അബ്‌നീറിന്റെ കാര്യത്തിൽ മലിക് ഇങ്ങനെ ബുകാഅ് ചെയ്തു:
സഫീഹിനെപ്പോലെയല്ലയോ അബ്‌നീറിനു മൌത്താകേണ്ടി വന്നത്.
34നിന്റെ യദുകള്‍ ബന്ധിച്ചിരുന്നില്ല,
നിന്റെ രിജ് ലുകൾ കെട്ടിയിരുന്നില്ല.
ശർറുടയവരാല്‍ ഖത്ൽ ചെയ്യപ്പെടുന്നവനെപ്പോലെയാണല്ലോ നീ ഖത് ലാക്കപ്പെട്ടത്.
അവനെച്ചൊല്ലി ഖൌമ് പിന്നെയും ബുകാഇലായി. 35ത്വആം കഴിക്കാന്‍ ദാവൂദിനെ അന്നുപകല്‍ മുഴുവന്‍ ഖൌമ് ഇക്രാഹ് ചെയ്തു. എന്നാല്‍, ദാവൂദ് ഖസം ചെയ്തു പറഞ്ഞു: ഗുറൂബിനു മുന്‍പ് ഞാന്‍ എന്തെങ്കിലും ഒജീനിച്ചാല്‍ ഇലാഹ് എന്നെ ഖത് ലാക്കിക്കളയട്ടെ! മലിക് ചെയ്തതെല്ലാം ഖൌമ് ശ്രദ്ധിച്ചു. 36അത് അവരെ റാളിയാക്കി. 37നീറിന്റെ ഇബ്നായ അബ്‌നീറിനെ കൊന്നത് മലിക്കിന്റെ ഇഷ്ടപ്രകാരമായിരുന്നില്ലെന്ന് സകല ഖൌമും ഇസ്രായീല്‍ മുഴുവനും അറഫായി[a] 3:37 അറഫായി - ഫഹ്മാക്കി . 38മലിക് ഖാദിമുകളോടു പറഞ്ഞു: ഖുത്ബും മഹാനുമായ ഒരുവനാണ് ഇന്ന് ഇസ്രായീലില്‍ മൌത്തായതെന്ന് നിങ്ങള്‍ അറിയുന്നില്ലേ? 39മംസൂഹായ മലിക്കെങ്കിലും ഞാനിന്നു ളഈഫാണ്. സെരൂയയുടെ ഇബ്നുമാരായ ഇവര്‍ എന്റെ വരുതിയില്‍ ഒതുങ്ങാത്തവിധം ക്രൂരന്‍മാരത്രേ. ശർറുടയവനോട് അവന്റെ ശർറിനൊത്തവണ്ണം റബ്ബുൽ ആലമീൻ സഅ്ർ ചെയ്യട്ടെ!