സൂറ അൽ-യിശായ്യാ 27

יְשַׁעְיָהוּ (Yeshayahu)

27 1അന്നു റബ്ബൽ ആലമീൻ തന്റെ അളീമും ശദീദുമായ സയ്ഫുകൊണ്ടു ലവിയാസാനെ, ഹാരിബത്തായ ഹയ്യത്തിനെ, അദാബാക്കും. ബഹ്റിലെ തന്നീനെ അവിടുന്ന് ഖത് ലാക്കിക്കളയും.

2അന്നു ബഹ്ജത്തുള്ള കർമുതോട്ടത്തെക്കുറിച്ചു പാടുവിന്‍;

3റബ്ബുൽ ആലമീനായ ഞാനാണ് അതിന്റെ ഹാരിസ്. ഞാന്‍ അതിനെ ദാഇമായി സിഖായത്താക്കുന്നു; ആരും ഹലാക്കാക്കാതിരിക്കാന്‍ ഞാന്‍ അതിനു ലയ്ൽനഹാർ ഹിറാസ നില്‍ക്കുന്നു; എനിക്കു ഗയ്ളില്ല.

4ശൌക്കുകളും ഹസക്കുകളും മുളച്ചുവന്നാല്‍ ഞാന്‍ അവയോടു പൊരുതും. ഞാന്‍ അവയെ ഒന്നിച്ചു ആകിലാക്കും.

5അവയ്ക്ക് എന്റെ ഹിസ്വ്ൻ വേണമെങ്കില്‍ എന്നോടു സുൽഹ് ചെയ്യട്ടെ; എന്നോടു സലാമത്തില്‍ കഴിയട്ടെ!

6മുസ്തഖ്ബിൽ യഅ്ഖൂബ് അസ്വ് ൽ പിടിക്കും; ഇസ്രായീല്‍ തസഹ്ഹുറാവുകയും ശുഅ്ബകള്‍ മഫ്റൂശാക്കുകയും ചെയ്യും. അർളുമുഴുവന്‍ അതിന്റെ ഫാകിഹത്തുകള്‍ കൊണ്ടു മംലൂആകും.

7ഇസ്രായീലിന്റെ അദുവ്വുകളെ ളർബിയതുപോലെ അവിടുന്ന് ഇസ്രായീലിനെ ളർബിയിട്ടുണ്ടോ? ഇസ്രായീല്‍ ഖൌമിന്റെ ഖാത്തിലുകളെ ഖത് ലാക്കിയതുപോലെ അവിടുന്ന് ഇസ്രായീല്‍ ഖൌമിനെ ഖത് ലാക്കിയിട്ടുണ്ടോ?

8അവിടുന്ന് അവരെ പ്രവാസത്തിലയച്ചു ശിക്ഷിച്ചു. ശർഖിയ്യന്‍ രീഹിന്റെ യൌമില്‍ അവിടുന്ന് അവരെ ഊതിപ്പറപ്പിച്ചു.

9അങ്ങനെ യഅ്ഖൂബിന്റെ ഖതീഅത്തിന് കഫ്ഫാറത്തുണ്ടാകും. അവന്റെ നസ്ഉ ഖതീഅത്തിന്റെ കുല്ലുസ്സമർ ഇതാണ്: കിൽസുഹജറുപോലെ അവന്‍ മദ്ബഹിന്റെ ഹജറുകള്‍ പൊടിച്ചു കളയുകയും അശീറാറുകൂബുകളും ശുംസാത്തും ഹലാക്കാക്കുകയും ചെയ്യും.

10ഖവിയ്യമദീന ഖറാബായിരിക്കുന്നു. ഖൌമ് തിങ്ങി മംലൂആയ മദീന സഹ്റാപോലെ ഗയ്റുമക്സൂനത്തും ഖറാബുമായിരിക്കുന്നു. അവിടെ ഇജ്ജൽ മേഞ്ഞു നടക്കുകയും വിശ്രമിക്കുകയും ഓരോ പൊടിപ്പും ഹലാക്കാക്കുകയും ചെയ്യുന്നു.

11ശഅബകള്‍ യാബിസായി, ഒടിഞ്ഞു സാഖിത്വാകുന്നു; മർഅകള്‍ അതു ശേഖരിച്ചു നാർ മുഹ്തരിഖായിക്കുന്നു; ഹിക്മില്ലാത്ത ഒരു ഖൌമാണിത്. അതിനാല്‍, അവരുടെ ഖാലിഖിന് അവരുടെമേല്‍ റഹ്മത്തില്ല; അവര്‍ക്കു സ്വൂറത്ത് നല്‍കിയവന് അവരില്‍ രിളയില്ല.

12അന്ന്‌യൂഫ്രട്ടീസ് നഹ്ർ മുതല്‍ മിസ്റിന്റെ ജദ് വലുവരെ റബ്ബൽ ആലമീൻ കറ്റ ദസ്സാക്കും. ഇസ്രായീലില്‍ ഖൌമേ, നിങ്ങളെ ഓരോരുത്തരെയായി റബ്ബൽ ആലമീൻ ജംആക്കും. 13അന്ന്, ഒരു കബീറായ സൂർ മുർതഫിആകും; അശൂറായില്‍ നഷ്ടപ്പെട്ടവരും മിസ്റിലേക്കു ഫിറാറാക്കപ്പെട്ടവരും വന്ന് ഊർശലീമിലെ മുഖദ്ദിസ്സായ ജബലിൽ അള്ളാഹുവിന് ഇബാദത്ത് ചെയ്യും.