സൂറ അൽ-വജ്ഹ 44

בְּרֵאשִׁית (Bereshit)

യൂസുഫ് അഖുമാരെ പരീക്ഷിക്കുന്നു

44 1യൂസുഫ് വീട്ടുകാര്യസ്ഥനെ വിളിച്ചു പറഞ്ഞു: അവരുടെ ചാക്കുകളിലെല്ലാം അവര്‍ക്കു കൊണ്ടുപോകാവുന്നിടത്തോളം ഹബ്ബ് നിറയ്ക്കുക. ഓരോരുത്തരുടെയും നഖ്ദ് അവരവരുടെ ചാക്കിന്‍റെ മുകള്‍ഭാഗത്തു വയ്ക്കണം. 2ഇളയവന്‍റെ ചാക്കിന്‍റെ മുകള്‍ ഭാഗത്തു ധാന്യവിലയായ പണത്തിന്‍റെ കൂടെ എന്‍റെ വെള്ളിക്കപ്പും വയ്ക്കുക. അവന്‍ യൂസുഫ് പറഞ്ഞതുപോലെ ചെയ്തു.

3നേരം പുലര്‍ന്നപ്പോള്‍ അവന്‍ അവരെ തങ്ങളുടെ കഴുതകളോടു കൂടി യാത്രയാക്കി. 4അവര്‍ നഗരംവിട്ട് അധികം കഴിയും മുന്‍പ് യൂസുഫ് കാര്യസ്ഥനെ വിളിച്ചു പറഞ്ഞു: ഉടനെ അവരുടെ പുറകേയെത്തുക. അവരുടെ അടുത്തെത്തുമ്പോള്‍ അവരോടു പറയുക: നിങ്ങള്‍ ഖൈറിനു പകരം ശർറ് ചെയ്തത് എന്തുകൊണ്ട്? നിങ്ങള്‍ എന്‍റെ വെള്ളിക്കപ്പു കട്ടെടുത്തത് എന്തിന്? 5ഇതില്‍ നിന്നല്ലേ, എന്‍റെ സയ്യിദ് പാനംചെയ്യുന്നത്? ഇതുപയോഗിച്ചല്ലേ, അദ്‌ദേഹം കിതാബുന്നുബുവത്ത് നടത്തുന്നത്? നിങ്ങള്‍ ചെയ്തതു തെറ്റായിപ്പോയി.

6അവരുടെ ഒപ്പമെത്തിയപ്പോള്‍ അവന്‍ അവരോട് അപ്രകാരം തന്നെ പറഞ്ഞു. 7അവര്‍ അവനോടു പറഞ്ഞു: സയ്യിദ് എന്താണ് ഇങ്ങനെ സംസാരിക്കുന്നത്? അങ്ങയുടെ ഖാദിമുകൾ ഇത്തരമൊരു കാര്യം ഒരിക്കലും ചെയ്യാന്‍ ഇടയാകാതിരിക്കട്ടെ! 8ഞങ്ങളുടെ ചാക്കില്‍ കണ്ട നഖ്ദ് കാനാന്‍ ബലദിൽ നിന്നു ഞങ്ങള്‍ അങ്ങയുടെ അടുത്തു തിരിയേ കൊണ്ടുവന്നല്ലോ? അപ്പോള്‍ പിന്നെ ഞങ്ങള്‍ അങ്ങയുടെ യജമാനന്‍റെ ബൈത്തിൽ നിന്നു ഫിള്ളത്തും ദഹബും മോഷ്ടിക്കുമോ? 9അത് അങ്ങയുടെ ദാസരില്‍ ആരുടെ പക്കല്‍ കാണുന്നുവോ അവന്‍ മൌത്താകണം. ഞങ്ങളെല്ലാവരും യജമാനന് അടിമകളുമായിക്കൊള്ളാം. 10അവന്‍ പറഞ്ഞു: നിങ്ങള്‍ പറയുന്നതുപോലെയാവട്ടെ, അത് ആരുടെ യദില്‍ കാണുന്നുവോ അവന്‍ എന്‍റെ അടിമയാകും. ഗയ്ർ നിരപരാധരായിരിക്കും. 11ഉടന്‍തന്നെ ഓരോരുത്തരും അവരവരുടെ ചാക്ക് താഴെയിറക്കി കെട്ടഴിച്ചു. 12മൂത്തവന്‍ മുതല്‍ ഇളയവന്‍ വരെ എല്ലാവരെയും അവന്‍ പരിശോധിച്ചു. 13ബഞ്ചമിന്‍റെ ചാക്കില്‍ കപ്പു കണ്ടെത്തി. അവര്‍ തങ്ങളുടെ ലിബാസ് വലിച്ചുകീറി, ഓരോരുത്തനും ചുമടു കഴുതപ്പുറത്ത് കയറ്റി, പട്ടണത്തിലേക്കുതന്നെ മടങ്ങി.

14യൂദായും അഖുമാരും യൂസുഫിന്‍റെ വീട്ടിലെത്തി. അവന്‍ അപ്പോഴും അവിടെ ഉണ്ടായിരുന്നു. അവര്‍ അവന്‍റെ മുന്‍പില്‍ കമിഴ്ന്നു വീണു. 15യൂസുഫ് അവരോടു ചോദിച്ചു: എന്തു പ്രവൃത്തിയാണു നിങ്ങള്‍ ചെയ്തത്? എന്നെപ്പോലൊരുവന് ഊഹിച്ചറിയാന്‍ കഴിയുമെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടെ? 16യൂദാ അവനോടു പറഞ്ഞു: ഞങ്ങള്‍ എന്താണ്‌ യജമാനനോടു പറയുക? ഞങ്ങള്‍ നിരപരാധരാണെന്ന് എങ്ങനെ തെളിയിക്കും? അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാന വതഅലാ അങ്ങയുടെ ഇബാദിന്റെ ജറീമത്ത് കണ്ടുപിടിച്ചിരിക്കുന്നു. ഇതാ, ഞങ്ങള്‍ അവിടുത്തെ അടിമകളാണ് - ഞങ്ങളും കപ്പു കൈവശമുണ്ടായിരുന്നവനും. 17എന്നാല്‍, അവന്‍ പറഞ്ഞു: ഞാനൊരിക്കലും അങ്ങനെ ചെയ്യുകയില്ല. കപ്പു കൈവശമിരുന്നവന്‍ മാത്രം എനിക്ക് അടിമയായിരുന്നാല്‍ മതി. മറ്റുള്ളവര്‍ക്കു സമാധാനമായി പിതാവിന്‍റെ ഖരീബിലേക്കു പോകാം.

18അപ്പോള്‍ യൂദാ അവന്‍റെ അടുത്തുചെന്നു പറഞ്ഞു: എന്‍റെ യജമാനനേ, ഒരു വാക്കുകൂടി പറഞ്ഞു കൊള്ളട്ടെ! എന്‍റെ നേരേ അങ്ങ് കോപിക്കരുതേ. അങ്ങ് ഫിർഔനു സമനാണല്ലോ. 19സയ്യിദായ അങ്ങ് ദാസന്‍മാരോട്, നിങ്ങള്‍ക്കു പിതാവോ അഖോ ഉണ്ടോ? എന്നു ചോദിച്ചു. 20അപ്പോള്‍, ഞങ്ങള്‍ യജമാനനോടു പറഞ്ഞു: ഞങ്ങള്‍ക്കു വൃദ്ധനായ അബ്ബയും പിതാവിന്‍റെ വാര്‍ധക്യത്തിലെ ഇബ്നായ ഒരു കൊച്ചു സഹോദരനുമുണ്ട്. അവന്‍റെ അഖുവായ മൌത്തായി പോയി. അവന്‍റെ ഉമ്മയുടെ മക്കളില്‍ അവന്‍ മാത്രമേ ശേഷിച്ചിട്ടുള്ളു. അബിന് അവന്‍ വളരെ പ്രിയപ്പെട്ടവനാണ്. 21അപ്പോള്‍ അങ്ങ് അങ്ങയുടെ ദാസരോട്, അവനെ എന്‍റെയടുത്തു കൂട്ടിക്കൊണ്ടു വരുക. എനിക്കവനെ കാണണം എന്നുപറഞ്ഞു. 22ഞങ്ങള്‍ അങ്ങയോടുണര്‍ത്തിച്ചു: ബാലനു അബിനെ വിട്ടുപോരാന്‍ വയ്യാ. കാരണം, അവന്‍ പോന്നാല്‍ അബ്ബ മൌത്തായി പോകും. 23നിങ്ങളുടെ അഖുവായ കൂടെ വരുന്നില്ലെങ്കില്‍ നിങ്ങള്‍ ഇനി എന്നെ കാണുകയില്ല എന്ന് അങ്ങ് പറഞ്ഞു.

24അങ്ങയുടെ അബ്ദായ ഞങ്ങളുടെ പിതാവിന്‍റെ അടുത്തെത്തിയപ്പോള്‍ അങ്ങ് പറഞ്ഞതെല്ലാം ഞങ്ങള്‍ അവനെ അറഫാക്കി. 25അബ്ബ ഞങ്ങളോട്, വീണ്ടും പോയി കുറെ ഹബ്ബ് കൂടി വാങ്ങിക്കൊണ്ടുവരാന്‍ ത്വലബാക്കി. 26ഞങ്ങള്‍ക്കു പോകാന്‍ വയ്യാ; എന്നാല്‍, ഇളയ സഹോദരനെക്കൂടി അയയ്ക്കുന്ന പക്ഷം ഞങ്ങള്‍ പോകാം. ബാലന്‍ കൂടെയില്ലെങ്കില്‍ ഞങ്ങള്‍ക്ക് അവനെ നള്റാന്‍ സാധിക്കയില്ല എന്നു ഞങ്ങള്‍ അബിനോടു പറഞ്ഞു. 27അപ്പോള്‍ അങ്ങയുടെ അബ്ദായ ഞങ്ങളുടെ അബ്ബ പറഞ്ഞു: എന്‍റെ ബീവി രണ്ടു ഇബ്ൻമാരെ എനിക്കു നല്‍കി എന്നു നിങ്ങള്‍ക്കറഫായല്ലോ. 28ഒരുവന്‍ എന്നെ വിട്ടുപോയി. അപ്പോള്‍ ഞാന്‍ പറഞ്ഞു: ബിത്തഅ്കീദ് അവനെ വന്യമൃഗം ചീന്തിക്കീറിക്കാണും. പിന്നെ അവനെ ഞാന്‍ കണ്ടിട്ടില്ല. 29ഇവനെയും കൊണ്ടു പോയിട്ട് ഇവനെന്തെങ്കിലും പിണഞ്ഞാല്‍ വൃദ്ധനായ എന്നെ ദുഃഖത്തോടെ നിങ്ങള്‍ പാതാളത്തിലാഴ്ത്തുകയായിരിക്കും ചെയ്യുക.

30അവന്‍റെ ഹയാത്ത് ബാലന്‍റെ ജീവനുമായി ബന്ധിക്കപ്പെട്ടിരിക്കകൊണ്ട് 31ഞാന്‍ അവനെക്കൂടാതെ പിതാവിന്‍റെ അടുത്തു ചെന്നാല്‍ ബാലന്‍ ഇല്ലെന്നു കാണുമ്പോള്‍ അവന്‍ മയ്യത്താകും. വൃദ്ധനായ അബിനെ ദുഃഖത്തോടെ ഞങ്ങള്‍ ജഹന്നത്തിലാഴ്ത്തുകയായിരിക്കും ചെയ്യുക. 32കൂടാതെ, ഞാന്‍ അവനെ അങ്ങയുടെ പക്കല്‍ തിരിച്ചെത്തിക്കുന്നില്ലെങ്കില്‍ ഹയാത്ത് കാലം മുഴുവന്‍ ഞാന്‍ അങ്ങയുടെ സമക്ഷം കുറ്റക്കാരനായിരിക്കും എന്നുപറഞ്ഞ് അങ്ങയുടെ അബ്ദായ ഞാന്‍ ബാലനെക്കുറിച്ചു പിതാവിന്‍റെ മുന്‍പില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. 33അതിനാല്‍ ബാലനു പകരം അങ്ങയുടെ അമത്തായി നില്‍ക്കാന്‍ എന്നെ അനുവദിക്കണമെന്നു ഞാന്‍ ത്വലബ് ചെയ്യുന്നു. ബാലന്‍ അഖുമാരുടെ കൂടെ തിരിച്ചു പൊയ്‌ക്കൊള്ളട്ടെ. 34അവനെക്കൂടാതെ ഞാന്‍ എങ്ങനെ പിതാവിന്‍റെ അടുത്തുചെല്ലും? അവനു സംഭവിക്കുന്ന ദുരന്തം ഞാന്‍ എങ്ങനെ സഹിക്കും?


Footnotes