1 ശമൂവേൽ 8

שְׁמוּאֵל א׳ (Shmuel Alef)

മലിക്കിനുവേണ്ടി ബുകാഅ്

[a] 8.1 ബുകാഅ് - ഇസ്തിഗാസ

8 1ശംവീൽ ശൈഖുൻ കബീറായപ്പോള്‍ ഔലാദുകളെ ഇസ്രായീലില്‍ ഖാസിമാരായി നിയമിച്ചു. 2ഇബ്ൻ ബിക്ർ യൂയീലും സാനി അബിയായും ബീര്‍ശീബായില്‍ ഖാസിമാരായിരുന്നു[b] 8.2 ഖാസിമാരായിരുന്നു - ഖുളാത്തായിരുന്നു . 3അവര്‍ അബിന്റെ ത്വരീഖ്[c] 8.3 ത്വരീഖ് - സബീൽ പിന്തുടര്‍ന്നില്ല. പണമായിരുന്നു അവരുടെ ലക്ഷ്യം; അവര്‍ രിശ്-വ വാങ്ങുകയും ഖളാഇന് ഇവജ് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

4ഇസ്രായീലിലെ ശുയൂഖ് റാമായില്‍ ശംവീലിന്റെ ഹള്ദ്രത്തിൽ ഒരുമിച്ചുകൂടി. 5അവര്‍ പറഞ്ഞു: അങ്ങു ശൈഖുൻ കബീറായി; ഇബ്ന്‍മാരാകട്ടെ അങ്ങയുടെ ത്വരീഖ് പിന്തുടരുന്നുമില്ല. അതുകൊണ്ട് മറ്റു ഖൌമുകള്‍ക്കുള്ളതുപോലെ ഒരു മലിക്കിനെ ഞങ്ങള്‍ക്കും നിയമിച്ചുതരുക. 6ഞങ്ങള്‍ക്ക് ഒരു മലിക്കിനെ തരുക എന്ന് അവര്‍ പറഞ്ഞത് ശംവീലിന് ഇഷ്ടമായില്ല. അവന്‍ റബ്ബുൽ ആലമീനോടു ദുആ ഇരന്നു. 7അവിടുന്നു ശംവീലിനോടു പറഞ്ഞു: ഖൌമ് പറയുന്നതു കേള്‍ക്കുക. അവര്‍ നിന്നെയല്ല തങ്ങളുടെ മലിക്കായ എന്നെയാണ് തള്ളിക്കളഞ്ഞിരിക്കുന്നത്. 8മിസ്റില്‍ നിന്ന് കൊണ്ടുവന്ന യൌമ് മുതല്‍ അവര്‍ എന്നെ ഒഴിവാക്കി അന്യ ആലിഹത്തുകൾക്ക്[d] 8.8 അന്യ ആലിഹത്തുകളെ - അന്യ ഇലാഹുമാരെ ഇബാദത്ത് ചെയ്തുകൊണ്ട് എന്നോട് ചെയ്തതുതന്നെയാണ് അവര്‍ നിന്നോടും ചെയ്യുന്നത്. 9അതുകൊണ്ട് ഇപ്പോള്‍ അവരെ അനുസരിക്കുക. എന്നാല്‍, അവരെ ഭരിക്കാനിരിക്കുന്ന മലിക്കുമാരുടെ രീതി ദഖീഖായി വിവരിച്ച് അവര്‍ക്കു ഇൻദാർ കൊടുക്കുക.

10മലിക്കിനെ ആവശ്യപ്പെട്ടവരോടു റബ്ബുൽ ആലമീന്റെ ലഫ്ള് ശംവീൽ അറിയിച്ചു. 11നിങ്ങളെ ഭരിക്കാനിരിക്കുന്ന മലിക് നിങ്ങളോട് ഇങ്ങനെ ചെയ്യും: തന്റെ മറാകിബിന്റെ മുമ്പില്‍ ഓടാന്‍ തേരാളികളും ഫാരിസുമാരുമായി അവന്‍ നിങ്ങളുടെ ഇബ്ൻമാരെ നിയോഗിക്കും. 12ഉലൂഫിന്റെയും ഖമാസിന്റെയും റഈസുമാരായി അവന്‍ അവരെ നിയമിക്കും. ഹർറാസുകാരും ഹസ്സ്വാദുകാരും ഉദ്ദത്തു ഹർബ് നിൽക്കുന്നവരും അദവാത്തു മറാകിബ് നിര്‍മാതാക്കളുമായി അവരെ നിയമിക്കും. 13നിങ്ങളുടെ ബിൻതുമാരെ അത്ത്വാറത്തുകളും ഖബ്ബാസത്തുകളും അപ്പക്കാരികളും ആക്കും. 14നിങ്ങളുടെ ഹഖ് ലുകളിലും കർമുകളിലും സൈത്തൂൻ തോട്ടങ്ങളിലും വച്ച് ഏറ്റവും നല്ലത് അവന്‍ തന്റെ ഖാദിമുമാര്‍ക്കു നല്‍കും. 15നിങ്ങളുടെ ഹബ്ബുകളുടെയും[e] 8.15 ഹബ്ബുകളുടെയും - ഹിൻത്വത്തിന്റെയും ഇനബിന്റെയും ഉശ്റെടുത്ത് അവന്‍ തന്റെ ഖ്വിസ്വ് യാനിനും ഖാദിമുകൾക്കും നല്‍കും. 16നിങ്ങളുടെ അബ്ദുമാരെയും അമത്തുകളെയും ഏറ്റവും ജയ്യിദായ അൻആമുകളെയും ഹിമാറുകളെയും അവന്‍ തന്റെ ശുഗ് ലിനു നിയോഗിക്കും. 17അവന്‍ നിങ്ങളുടെ ഗനമിന്റെ ഉശ്റ് എടുക്കും. നിങ്ങള്‍ അവന്റെ അബ്ദുകളായിരിക്കും. 18നിങ്ങള്‍ മുഖ്താറാക്കുന്ന മലിക്ക് സബബായി അന്നു നിങ്ങള്‍ ബുകാഅ് ചെയ്യും. എന്നാല്‍, റബ്ബുൽ ആലമീൻ നിങ്ങളുടെ ദുആ കേള്‍ക്കുകയില്ല.

19ശംവീലിന്റെ വാക്കുകള്‍ ഖൌമ് മത്രൂക്കത്താക്കി. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു മലിക്കിനെ കിട്ടണം. 20ഞങ്ങള്‍ക്കും മറ്റു ഖൌമുകളെപ്പോലെയാകണം. ഞങ്ങളുടെ മലിക് ഞങ്ങളെ ഭരിക്കുകയും നയിക്കുകയും ഞങ്ങള്‍ക്കുവേണ്ടി ജിഹാദ് ചെയ്യുകയും വേണം. 21അന്നാസ് പറഞ്ഞത് ശംവീൽ റബ്ബുൽ ആലമീന്റെ മുന്‍പില്‍ ഉണര്‍ത്തിച്ചു. 22അവിടുന്ന് അവനോടു പറഞ്ഞു: അവരുടെ വാക്കനുസരിച്ച് അവര്‍ക്ക് ഒരു മലിക്കിനെ വാഴിച്ചുകൊടുക്കുക. ശംവീൽ ഇസ്രായീല്യരോടു പറഞ്ഞു: ഓരോരുത്തരും അവരവരുടെ മദീനകളിലേക്കു മടങ്ങിപ്പോകുവിന്‍.


Footnotes